മലയാട്ടൂർ രാമ കൃഷ്ണൻ, കോട്ടയം പുഷ്പാനന്ത്: മലയാള സാഹിത്യത്തിലെ ഇതിഹാസ പുരുഷന്മാർ.
സ്വതസിദ്ധമായ ശൈലിയിലൂടെയും, ക്രിയാത്മകമായ വിവരനണത്തിലൂടെയും കഥാ രചനകളും നടത്തുന്ന കഴിവുറ്റ എഴുത്തുകാരെ കൊണ്ട് ധന്യമായതതാണ് മലയാള സാഹിത്ത്യം. അതിൽ പ്രശസ്തരായ വെക്തിത്വങ്ങളാണ് മലയാറ്റൂർ രാമ കൃഷ്ണനും കോട്ടയം പുസ്പാനന്തനും. തുല്യതകളില്ലാത്ത സംഭാവനകളാണ് എഴുത്ത് മേഖലയിൽ ഇവർ ചെയ്തിട്ടുള്ളത്.
മലയാട്ടൂർ രാമകൃഷ്ണൻ: സാമൂഹിക തന്മയത്വത്തിന്റെ ശബ്ദം. മലയാളം സാഹിത്യത്തിലെ ആഘോഷിക്കപ്പെടുന്ന എഴുത്ത് കാരനാണ് മലയാട്ടൂർ രാമ കൃഷ്ണൻ ( 1927- 1997). സാമൂഹത്തെ കുറിച്ച് വിമർശനാത്മകമായും രൂശമായും എഴുതുന്നതിൽ പ്രശസ്തനായ അദ്ദേഹം തന്റെ കൃതികളിളെല്ലാം ഫലിതങ്ങളും, ശോകാനീയമായ രംഗങ്ങളും മനുഷ്യ വികാരങ്ങളും കൂട്ടിക്കലർത്തി എഴുതുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
പ്രശസ്തമായ് കൃതികൾ
വേരുകൾ: ഇതൊരു ചെറിയ ആത്മ കഥ പോലെയുള്ള പുസ്തകമാണ്. കുടുംബ ബന്ധങ്ങളിലേക്ക് പ്രാമുഖ്യം നൽകി. ഒരാളുടെ വേരുകളെ പറ്റി ചിന്തിക്കാനും, ബന്ധങ്ങളിലേക്ക് അടുക്കാനുമാണ് പുസ്തകം ശ്രമിക്കുന്നത്. മലയൂട്ടൂറിന്റെ വിത്യസ്തമായ വിഷകലനങ്ങൾ അതിമനോഹരമായ ഗ്രാമീണ ജീവിതത്തിലേക്ക് വായനക്കാരെ തിരിച്ചു കൊണ്ട് പോകുന്നു. നഗര ജീവിതത്തിൽ തൃപ്തിപ്പെടുന്നവർക്ക് പോലും ഗ്രാമീണതയുടെ ഭംഗിയെ ആസ്വദിക്കാൻ പ്രേരിപ്പിക്കുന്നു.
യക്ഷി : ഒരുപക്ഷെ അദ്ദേഹത്തിന്റെ കൃതികളിൽ വെച്ച് ഏറ്റവും ജനകീയമായ ഒന്നാണ് ഈ പുസ്തകം. സ്നേഹം, കാമം, വഞ്ചന എന്നിവകളിൽ ആഴ്ന്നിറങ്ങുന്ന സൈക്കോളജിക്കൽ തൃല്ലറാണ് ഈ പുസ്തകം. പ്രൊഫസർ സ്രീനിവാസനാണ് ഈ പുസ്തകത്തിലെ മുഖ്യ കഥാപാത്രം. അദ്ദേഹം ശരീരത്തിൽ കടന്നു കൂടിയിരിക്കുന്നു ബാധയും അത് മൂലം അയാൾക്ക് കിട്ടിയിട്ടുള്ള ശക്തിയുമാണ് ഈ കഥയിലെ ആകാംഷയും, താൽപര്യവും കൊണ്ട് വരുന്നത്.
എന്റെ IAS ദിനങ്ങൾ : ഈ പുസ്തകം ഒരു ആത്മകഥയെ പോലെയാണ്, അദ്ദേഹം IAS ആയി ജോലി ചെയ്യുമ്പോൾ അയാൾക് അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭങ്ങൾ വിശദീകരിച്ചു എഴുതിയതാണ് ഈ പുസ്തകം. സർക്കാരിന്റെ നിലവിലെ സംവിധാനത്തെയും, അധികാരത്തിന്റെ നേതാക്കൾ നടത്തുന്ന തട്ടിപ്പുകളെയും, അഴിമതിയെയും ഈ പുസ്തകം നന്നായി വിമർശിക്കുന്നു.
ആശയങ്ങൾ
സമൂഹത്തിലെ നില നിൽക്കുന്ന ചില പച്ചയായ യഥാർത്യവും, ആക്ഷേപ ഹാസ്യവും, വൈകാരിക പ്രക്ഷുബ്ധതയും മനുഷ്യ മനഃശാസ്ത്രവുമായി ഇഴ ചേർന്നതാണ് അദ്ദേഹം പ്രധിപാതിക്കുന്ന എഴുത്തിലെ ആശയങ്ങൾ. സമൂഹത്തിലേക്കുള്ള ഒരു കണ്ണാടിയാണ് അദ്ദേഹത്തിന്റെ ഓരോ കൃതികൾ. മനുഷ്യർ ചെയ്ത് കൂട്ടുന്നതെല്ലാം വിമർശനത്തോടെ നോക്കിക്കാനുള്ള കണ്ണാടി. ഈ വിമർശനങ്ങളും വിശദീകരണങ്ങളും അദ്ദേഹത്തിന്റെ പുസ്തകത്തെ എല്ലാ പ്രാക്കാർക്ക് ഉൾകൊള്ളാൻ കഴിയുന്നതും, എന്നും നില നിൽക്കുന്നതുമായിത്തീർക്കുന്നു.
കോട്ടയം പുഷ്പാനന്ത്
ക്രൈയിം ത്രില്ലറിന്റെ രാജാവാണ് അദ്ദേഹം. കെട്ടു കഥകളെ കൊണ്ടും, ക്രയിം ത്രില്ലറുകളെ കൊണ്ടും മലയാള സാഹിത്യത്തിൽ വലിയ വിപ്ലവം തീർത്ത വെക്തിയാണ് കോട്ടയം പുഷ്പാനന്ത്.
പ്രശസ്ത കൃതികൾ
ബ്രഹ്മരാക്ഷസ് : ഭയാനകമായ അന്തരീക്ഷവും, സമർത്ഥമായ കഥ പറച്ചിലും വായനക്കാരുടെ നട്ടെല്ലിനെ കുലുക്കുന്ന ആകർഷണീയമായ നോവലാണിത്.
മരണ ജാലകം : കോട്ടയം പുഷ്പാനന്തന്റെ കൃതികളിൽ മറ്റൊരു പ്രധാന ഒന്നാണ് മരണ ജാലകം. കൊലപാതക രഹസ്യം പറയുന്ന നോവലാണിത്. വല്ലാത്ത നിഗുടതയും, സന്ദേഹവും സങ്കീർണമായ ക്ലൈമാക്സുമുള്ള കഥയാണിത്. പുഷ്പാനന്തന്റെ മാസ്മരികമായ എഴുത്ത് ശൈലി വായനക്കാരുടെ കഥയുടെ അവസാനം വരെ പിടിച്ചു നിർത്തുന്നു.
കുറ്റം കണ്ടു പിടിക്കുന്ന സീരിസുകൾ : അദ്ദേഹത്തിന്റെ മറ്റു ആകർഷണീയമായ കഥകളാണ് കുറ്റം കണ്ട് പിടിക്കുന്ന നോവലുകൾ. മുഖ്യ കഥാ പാത്രം കുറ്റം കണ്ടു പിടിക്കാനായി തെരെഞ്ഞെടുക്കുന്ന വഴികളും കെണികളുമെല്ലാം വായനക്കാർക്ക് വല്ലാത്ത ആവേഷം നൽകുന്നു.
മലയാട്ടൂർ രാമകൃഷണനും, കോട്ടയം പുഷ്പന്തനും
രണ്ട് എഴുത്തുകാരും മലയാള സാഹിത്യത്തിനു വലിയ തന്റെതായ സംഭാവനകൾ നൽകിയവരാണ്. മലയാട്ടൂർ രാമകൃഷ്യൻ സാമൂഹികമായ ആശയങ്ങളിലേക്കും വൈകാരികമായ ആശയങ്ങളിലേക്കും കൂടുതൽ ശ്രദ്ധ നൽകിയവ്യക്തിക്ക്യാണ്. എന്നാൽ കോട്ടയം പുഷ്പാനന്ത് വായനക്കാരെ പിടിച്ചു നിർത്തിയ ത്രില്ലർ കഥകളിലേക്കും, കുറ്റമന്വേഷണ കഥകളിലേക്കും ശ്രദ്ധ കൊടുത്തവരാണ്.
ഈ കാലത്തും എന്ത് കൊണ്ട് രണ്ട് എഴുത്തുകാരും അനിയോജ്യമായവരാകുന്നു.: ലോകടിസ്ഥാനത്തിൽ തന്നെ എന്നും ഗുണത്തോടെ നിൽക്കുന്ന പ്രധാന ആശയങ്ങളായ നീതി, ധാർമികത, സ്നേഹം വഞ്ചന എന്നീ വിഷയങ്ങളിലാണ് ഇവരുടെ പുസ്തകം ശ്രദ്ധ ചെലുത്തതുന്നത്. അത് കൊണ്ട് തന്നെ എല്ലായിപ്പോഴും ശ്രദ്ധിക്കപ്പെടുന്നതായി ഇത് മാറുന്നു.
സാംസ്കാരിക സ്വാധീനം : സിനിമ ചെയ്യാനും, ഷോർട് മൂവീകൾ ഉണ്ടാക്കാനും ഇവരുടെ പല കഥകളും പ്രചോദനമായിറ്റുണ്ട്.
ഉപസംഹാരം
മലയാള സാഹിത്യത്തിൽ രണ്ട് വിത്യാസ്തമായ വഴികൾ വെട്ടി തുറന്ന രണ്ട് എഴുത്തുകാരാണ് മലയാട്ടൂർ രാമ കൃഷ്ണനും, കോട്ടയം പുഷ്പാനന്തനും.എല്ലാ ഘട്ടത്തിലും വരുന്ന ആളുകൾക്ക് വളരേ താൽപര്യ പൂർവ്വം വായിക്കാൻ സാധിക്കും വിദമാണ് അവരുടെ രചന ശൈലി. അവർ എഴുതി വെച്ച കഥകൾ പിന്നീട് വന്നിട്ടുള്ള പല മലയാളത്തിലെ ദൃശ്യങ്ങൾക്കും മാധ്യമയിട്ടുണ്ട്.
Post a Comment